Sunday 14 August 2011

വേഷ്പ


ജാനകി


രാത്രിയ്ക്ക് ഇരുട്ടിന്റെ ചുവ ഏറിക്കൊണ്ടിരിക്കെ എനിക്കതിന്റെ നിസ്സഹായതയോട് സഹതാപം തോന്നിത്തുടങ്ങി...എന്നെന്നേയ്ക്കുമാ‍യി തളന്നു,തോറ്റ ശരീരത്തി,പരാ‍മാണു കൊണ്ടുപോലും ത്രിലോകങ്ങളെ അറിഞ്ഞ് ജ്വലിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്ക്കം വഹിക്കുന്നവനോടെന്നപോലെ.

    പക്ഷെ.., മൂടുപടങ്ങളഴിഞ്ഞ് വെളിപ്പെടുന്ന നാറുന്ന സത്യങ്ങളുടെ മുഖത്തേയ്ക്ക് ഇരുട്ട് നീട്ടിക്കൊടുത്ത് ദീഘനിശ്വാസമിട്ട  രാത്രി., അതിന്റെ പതിവു നിവ്വികാരതയോടെ ഇപ്പോ എന്നെയാണു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്
     ഒരു നെയിംബോഡിന്റെ നിരത്ഥകത എന്നെ കോമാളിയാക്കി ക്കൊണ്ട്- വേഷ്പ - എന്നു കൂവിവിളിച്ച് ഫ്ലാറ്റിന്റെ പ്രധാനവാതിലിനു മുന്നി തുങ്ങുന്നുണ്ട്  .... അതിനപ്പുറം ഉറക്കം ,കാ കഴുകി  പ്രവേശനാനുമതി  കാത്തു  നിക്കുന്നത്  കാലം  കണ്ടില്ലെന്നു നടിച്ചു
        തണുത്ത വെള്ളമൊഴിച്ച് നേപ്പിച്ച മാക്ഡവ ഓരോ പെഗ്ഗായി രണ്ടു പ്രാവശ്യം കണ്ണടച്ച് ശ്വസം പിടിച്ച് അകത്താക്കിയപ്പോ ഒരു സ്ത്രീയ്ക്ക് ചേരാത്ത വിധം ഞാ കാക്കിക്കുകയും തലകുടയുകയുംചെയ്തു.എന്നിട്ടും അടുത്ത നിമിഷം മൂന്നാം പെഗ്ഗും തയ്യറാക്കി വലിച്ചു കുടിച്ചു- ജനലിലൂടെ ദൂരക്കാഴ്ച്ചയായ, പോവൈഗാഡനിലെ  ശിവലിംഗത്തിനു നേരേ ഒരു ചിയേഴ്സും പറഞ്ഞു കൊണ്ടായിരുന്നു അത്.....എന്റെ പുച്ഛമേറ്റ്,ശിവലിംഗം ജ്ജമൊഴിഞ്ഞ് ചരിഞ്ഞ് താഴെ കിടക്കുന്നതായി , മാക്ഡവ കുപ്പിയെ ഉമ്മ വച്ച്  ഞാ സങ്കപ്പിച്ചു രസിച്ചു....അധികം താമസിയാതെ മരവിപ്പിന്റെ തരുതരുപ്പു കൊത്തുന്ന മൂക്കി തുമ്പിനു താഴെ കുറേശ്ശേയായി രോമം മുളയ്ക്കാ തുടങ്ങുന്നു എന്ന പതിവു തോന്നലുമായി ഞാ സമരസപ്പെടാ തുടങ്ങി..-ഉടനെ അവളെ ത്തു - അവളെപേരറിയാത്തതു കൊണ്ട് .., ഞൊണ്ടും കൂനും വിഷമവ്റുത്തങ്ങ തീക്കുന്ന മുഖമുള്ള രൂപം അവൾ” എന്നു മാത്രം മനസ്സി സംബോധന ചെയ്യപ്പെട്ടു....എന്റെ പ്രണയിനി....
             
ഇനിയധികനാ അവക്കാ മാക്കറ്റി മരിച്ച മത്സ്യങ്ങക്കിടയി അതിനേക്കാ മരവിച്ച മുഖഭാവവുമായി നിക്കേണ്ടി വരില്ല എന്ന  എന്റെ തീരുമാനത്തെ ഒന്നു കൂടി റീപോളിഷ് ചെയ്തു കൊണ്ട് ഞാ നിലക്കണ്ണാടിയുടെ മുന്നി എത്തി. ഷങ്ങളായി എന്നെ മാത്രം പ്രതിഫലിപ്പിച്ച് മടുത്ത കണ്ണാടി ചൂണ്ടി കാട്ടിയ  രൂപത്തിന്റെ മേച്ചുണ്ടിനു മുകളിലേയ്ക്ക്  കണ്ണുചുളുക്കി., കഴുത്തുനീട്ടി സുക്ഷിച്ചു നോക്കി..,അപ്പോ അവിടെ തെളിഞ്ഞു കണ്ട നനുത്ത രോമങ്ങളുടെ മുഴുക്കാഴ്ച്ചയി, ബട്ടണിടാ മറന്ന സാറ്റി നൈറ്റിയുടെ വെളിപ്പെടുത്തലുക അനുദ്റുശ്യങ്ങളായി മാറിനിന്നു..വിശക്കുമ്പോ തിന്നുന്നതിനാ കുറേ ദിവസത്തേയ്ക്കു കൂടി  ജീവന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാ പറ്റുന്ന ചവറു വണ്ടി എന്നല്ലാതെ എന്തു ശരീരം..?എന്തു ശരീരസൌന്ദര്യം..?എന്റെ പാഴ്ചിന്തയി പോലും കടന്നു കയറാത്ത അതിനെ വിട്ടിട്ട്,വെളിച്ചമെല്ലാം കെടുത്തിക്കിടന്ന് മേച്ചുണ്ടിനു മുകളി വിരലോടിച്ചു
          
ചുമരി നിരത്തിവച്ചിരിക്കുന്ന ഫോട്ടോക ഈയിടെ വലുതാക്കിയതാണ് ..നാലെണ്ണം..എന്നെ ശൂന്യാകാശത്തുപെട്ട  കബന്ധമാക്കിയ,ഭൂമിയിലെ കൊളുത്തുക..!അച്ഛ.., അമ്മ.,ചേട്ട.., അനുജത്തിഅവരെ അലങ്കരിച്ച കുഞ്ഞു സ്റ്റാലൈറ്റ് മാലയുടെ വെട്ടം അതി അച്ഛന്റെ  കട്ടീ‍മീശയെ എടുത്തു കാണിച്ചു.
                                
അതിന്റെ  ഒരു കാ ഭാഗമെങ്കിലും..പ്പം...പ്പം മീശ....   ശൂന്യമായ എന്റെ മേച്ചുണ്ടിനു മുകളിലേയ്ക്ക് അപേക്ഷ പതിപ്പിച്ച് .., തള്ളവിരലുകൊണ്ട് ചൂണ്ടുവിരലിന്റെ പകുതി ഭാഗം ഞാ അളന്നുകാട്ടിക്കൊണ്ടിരുന്നു
                                   
മൂക്കി തുമ്പി  കൊത്തിയ മരവിപ്പ് ആവേശത്തോടെ  ബോധമേഖലകളെ  കീഴടക്കാ ശ്രമിക്കുന്നതറിഞ്ഞ് ഫോട്ടോക നോക്കി ഞാ വെറുതെ പറഞ്ഞു-
                         
    
                                മരിച്ചു കഴിഞ്ഞേ ചുമരിലിരുന്ന് ആത്മാത്ഥമായി ചിരിക്കാ പറ്റു..,ജീവിച്ചിരിക്കുന്നവരുടെ വെപ്രാളം കണ്ടിട്ട്..  -
       
അവ്യക്തമായ നീരൊഴുക്കി പെട്ട് ഞാ ഉറക്ക ചുഴികളിലേയ്ക്കെത്തി വട്ടം കറങ്ങാ  തുടങ്ങി.     മുംബെയി.,ഒരു പോവൈ ഉണ്ടെന്നും.,അവിടെ ഹീരാനന്ദാനി എന്ന പണക്കൊഴുപ്പിന്റെ മേഖല ഉണ്ടെന്നും..,അതിന്റെ വടക്കു കിഴക്കെ അറ്റത്തെ ബഹുനിലക്കെട്ടിടത്തി  186-B  ഫ്ലാറ്റി വേഷ്പ എന്ന  ഞാനിങ്ങിനെ  കുഴഞ്ഞു മറിഞ്ഞ് ഉറക്കത്തിനു കീഴടങ്ങുകയാണെന്നും.,എന്നാ എന്റെ മനസ്സി  അവളുടെ കൂന് മുഴച്ചു നിപ്പുണ്ടെന്നും വകവയ്ക്കാതെ ,പ്രപഞ്ചം അതിന്റെ അളന്നു മുറിച്ചു കെട്ടിയ സമയ തന്തുവിലൂടെ നിത്യാഭ്യാസിയെ പോലെ നീങ്ങിക്കൊണ്ടിരുന്നു.

                             **    **     **     **     **     **     **      **     **
    **     **

           
പെപ്സിയും പേരയ്ക്കയും...! വിചിത്രമായ കോമ്പിനേഷന് അടിമയായ ഞാ ഹീരാന്ദാനിയ്ക്കു പുറത്ത് ..റ്റി മാക്കറ്റി നിന്നാണ് അവ  വാങ്ങാറുള്ളത്.   ഭാവിയിലേയ്ക്കു കിളിക തീറ്റ സംഭരിക്കുന്നതു പോലെ-, രണ്ടാഴ്ച്ചയിലൊരിക്ക മാത്രം പുറത്തിറങ്ങി എന്റെ ഏകാന്തവാസ കാലത്തേയ്ക്ക്  പെപ്സിയും പേരയ്ക്കയും മറ്റു ഉണക്ക ഭക്ഷണങ്ങളും ഫ്രിഡ്ജി നിറയ്ക്കുംഅപ്പോഴൊക്കെ പാചകമെന്തെന്നറിയാതെ ഫ്ലാറ്റിലെ അടുക്കള കടിഞ്ഞൂ പൊട്ടിയായി  കോട്ടുവായിട്ടുകൊണ്ടിരുന്നു
                             
           മുപൊരു ദിവസം., മാക്കറ്റിലെ  മത്സ്യങ്ങളുടെ മോച്ചറിയിലേയ്ക്കു നോക്കിയപ്പോഴാണ് തൂക്കം നോക്കുന്ന സ്റ്റാന്റിലേയ്ക്ക് വലിയൊരു തിരണ്ടി കഷ്ണം ഏങ്ങി വലിഞ്ഞ് എടുത്തു വയ്ക്കുന്ന അവളെ ആദ്യമായി ശ്രദ്ധിച്ചത്മാക്കറ്റ് ലേബ പതിച്ച നീല ഓവക്കോട്ടിനെ  തള്ളിപ്പൊട്ടിച്ച് ചാടാ തയ്യാറെടുക്കുന്ന അവളുടെ കൂന് അപ്പോഴാണ് കണ്ണി പെട്ടത്
...